സ്വന്തമായ ഭവനം, എല്ലാവരുടേയും .ജീവിതത്തിലെ ഒരു പ്രധാന സ്വപ്നമാണ്. നഗരങ്ങളില്‍ താമസിക്കുന്നവര്‍, മുഖ്യമായും ഇതിനാശ്രയിക്കുന്നത്, ഒരു ഫ്ലാറ്റ് മേടിക്കുകയെന്നതാണ്. മിക്കവരും ഒരു ആയുഷ്ക്കാലം മുഴുവനുണ്ടാക്കിയ സമ്പാദ്യത്തില്‍ ഒരു വലിയഭാഗം ഇതിനുവേണ്ടി ചിലവഴിക്കുകയാണ് പതിവ്. സമാധാനത്തോടെ ശിഷ്ടായുസ്സ് ചിലവഴ
എന്റെ കേരളം എങ്ങോട്ട്? കേരളത്തിലെ ചെറുപ്പക്കാര്‍ എങ്ങോട്ട്? കുറച്ചെങ്കിലും ഉണ്ടായിരുന്ന കേരളത്തിലെ വ്യവസായം എങ്ങോട്ടു പോയി? സാമ്പത്തികമായ തളര്‍ച്ച കേരളത്തെ എങ്ങോട്ടു നയിക്കും? ദിവസേന കൂടിക്കൂടി വരുന്ന അതിഥി തൊഴിലാളികളുടെയെണ്ണം കേരളത്തെ എവിടെയെത്തിക്കും? നാളികേരത്തിന്‍റെയും, റബ്ബറിന്‍റെയും, സുഗന്ധ
അന്‍പതുവയസ്സ് ഒരു മനുഷ്യജീവിതത്തിന്‍റെ ഒരു പ്രത്യേക ഘട്ടമാണ്. അതുവരെയും ഇനി ഒത്തിരി ജീവിതം ബാക്കിയുണ്ടെന്ന് ചിന്തിച്ചിരുന്നതിനു പകരം, ഇനിയും അധികം ജീവിതം ബാക്കിയില്ലല്ലോയെന്ന് ചിന്തിക്കുന്ന ഒരു അനുഭവം. കൂടെ പഠിച്ചിരുന്ന, സമപ്രായക്കാരായ പലരും, പലകാരണങ്ങളാല്‍ ജീവിതത്തില്‍നിന്നും കടന്നുപോകുന്ന വാര്‍ത്
തിരിച്ചുപോകുവാൻ പറ്റാത്ത ഒരു ദിശയിലേക്കുമാത്രമുള്ള വഴി (കടപ്പാട് : ഗൂഗിൾ ഇമേജസ്) . രണ്ടായിരത്തി ഇരുപത്തിരണ്ട് നമ്മില്‍നിന്നും കടന്നുപോയി .. രണ്ടായിരത്തി ഇരുപത്തിരണ്ടിന്‍റെ വാതിലുകള്‍ എന്നന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു. ഓര്‍മ്മകളിലൂടെ മാത്രമേ, ഇനി അതിലേക്കു കടക്കുവാന്‍ കഴിയുകയുള്ളൂ.
ഇന്ന്, മിക്കവാറും എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകൾക്കുള്ള കഴിവുകളേപ്പറ്റി, ഇന്ന് ആര്‍ക്കും തന്നെ യാതൊരു സംശയവുമില്ല. പണ്ടുകാലത്തേപ്പോലെ വീടിനകത്തുമാത്രം സ്ത്രീകള്‍ കഴിഞ്ഞിരുന്ന കാലഘട്ടം മാറിക്കൊണ്ടിരിക്കുകയാണ്. പഴയ കാലങ്ങളില്‍ തന്
ആദ്യ ക്രിസ്തുമസ് കാലിത്തൊഴുത്തിലായിരുന്നു. ആരും അധികം കടന്നു ചെല്ലുവാന്‍ ആഗ്രഹിക്കാത്ത സ്ഥലം. അക്കാലത്ത് സമൂഹത്തില്‍ താഴെക്കിടയിലുള്ള ആട്ടിടയന്‍മാരുടെ ഇടയില്‍ ആയിരുന്നു ആദ്യത്തെ ക്രിസ്തുമസ് . തങ്ങളെ രക്ഷിക്കുവാന്‍ ഒരു രക്ഷകന്‍ പിറക്കുമെന്നുള്ള ഒരു ജനതയുടെ പ്രതീക്ഷകളുടെ പൂര്‍ത്തീകരണമായിരുന്നു അത് .
അങ്ങനെ അവരെല്ലാവരുംചേർന്ന് നിര്‍ബന്ധമായി എന്‍റെ രണ്ടാം വിവാഹം നടത്തി സന്തോഷിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്, നവംബര്‍ ഒന്നാംതീയതി (01 Nov 1990) -യെന്നെഴുതിയ, .ഒരു വെള്ളികൊണ്ടുള്ള ഫലകവും സമ്മാനി .ച്ചു. എന്നോടുള്ള അവരുടെ ദേഷ്യവും അമര്‍ഷവും അവര്‍ക്ക് അന്നാണ് അവസാനിച്ചത്. എന്‍റെ മനസ്സിന് കുറ്റബ
ആറരക്കൊല്ലം .എഞ്ചിനീയറിംഗ്, മാനേജ്മെന്‍റ്, അപ്ലൈഡ് സയന്‍സ് .കോളേജുകൾ .ഉള്‍പ്പെടുന്ന കേരളത്തിലെ തന്നെ ഏറ്റവും പേരെടുത്ത ഒരു വിദ്യാഭ്യാസ ഗ്രൂപ്പിന്‍റെ സി.ഒ.ഒ. ( COO– Chief Operating Officer) പദവിയില്‍നിന്നും, ആ സമയത്തു കൈവരിച്ച, സ്ഥാപനത്തിന്‍റെ അഭിമാനകരമായ വളര്‍ച്ചയുടെ ഭാഗമായിരുന്നശേഷം, രണ്ടായിരത്തിപ
മിക്ക ദമ്പതിമാരെയും അവരുടെ മാതാപിതാക്കളേയും മദിക്കുന്ന ഒരു പ്രധാന ചോദ്യമാണ് ഇത്. “ കുട്ടിഒന്നു മതിയോ .? . അതോ രണ്ടോ .? . അതോ??....”, പ്രത്യേകിച്ച് ഒന്നാമത്തെ കുട്ടിയുടെ ജനനശേഷം. ഒരു കുട്ടിയെങ്കിലും തീര്‍ച്ചയായും വേണം എന്ന കാര്യത്തില്‍ , ഭാരതത്തിലെ സാമൂഹിക രീതി അനുസരിച്ച് മിക്കവരും യോജിക്കുമെങ്ക
കൊല്ലം കടൽത്തീരത്തു കൂടി നടക്കുമ്പോൾ പല ചിന്തകളും എൻറെ ഉള്ളിലേക്ക് തിരകൾ പോലെ കടന്നു വന്നുകൊണ്ടേയിരുന്നു. കൊല്ലം കടൽ വളരെ ആഴം ഏറിയതിനാൽ, കടലിൽ ഇറങ്ങുന്നത് നിഷിദ്ധമാണ്. തിരമാലകൾ കണ്ട്. ആവേശത്തിൽ കടലിൽ ഇറങ്ങിയ പലരെയും കടൽ കൊണ്ടുപോയിട്ടുണ്ട്. കടലിൽ ഇറങ്ങുന്നത് നിഷിദ്ധമാണെന്ന നോട്ടീസ് ബോർഡ്
സൈക്കിൾ ദിവസം ലോകമെമ്പാടും ജൂണ്‍ 3-ɔo (മൂന്നാം) തീയതി സൈക്കിൾ ദിവസമായി ആചരിക്കുന്നു. പല സ്ഥലങ്ങളിലും സൈക്കിൾ റാലികൾ സംഘടിപ്പിക്കപ്പെടുന്നു. ആരോഗ്യകരമായ ജീവിതത്തിന്‍റെയും, പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി സൈക്കിൾ ഇന്ന് നില കൊള്ളുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, മഹാത്മ
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ എന്‍റെ കിടക്കയിലേക്ക് ഇഴഞ്ഞു വന്ന് എന്നെ ഉണര്‍ത്തുവാന്‍ ശ്രമിക്കുന്ന, എന്‍റെ ഒട്ടും ചെറുതല്ലാത്ത വയറ്റില്‍ പിടിച്ചുനിന്ന്, താളം കൊട്ടി എന്നെ ഉണര്‍ത്തുവാനും, എന്‍റെ ശ്രദ്ധ ആകര്‍ഷിക്കുവാനും ശ്രമിക്കുന്ന എന്‍റെ പേരക്കിടാവിനെ കാണുമ്പോള്‍ ദൈവത്തിന്‍റെ കരവിരുതിനെയും,സൃഷ്
പത്തൊന്‍പതാം തീയതി ജൂണ്‍ രാവിലെ വാട്സ്ആപ് തുറന്നപ്പോളാണ് അന്ന് ഫാദേര്‍സ് ഡേ ആണ് എന്നു ഓര്‍മിപ്പിക്കുന്ന പോസ്റ്റുകള്‍ കണ്ടു തുടങ്ങിയത്. ഈ പോസ്റ്റുകള്‍ തങ്ങളുടെ വാട്സ്‌ആപ്പുകളില്‍ കണ്ടിട്ടോ എന്തോ, എന്‍റെ മകനും മകളും വന്ന് ഫാദേഴ്സ് ഡേ ആശംസിച്ചപ്പോള്‍ ഒരു സന്തോഷം തീര്‍ച്ചയായും ഉള്ളില്‍ ഉണ്ടായി. കൂട്ടത
ഭാവി പ്രവചിക്കുവാനുള്ള കഴിവു നമ്മൾക്കില്ല. ആയതിനാൽ എടുക്കുന്ന തീരുമാനങ്ങൾ മൂലമുള്ള അനന്തരഫലങ്ങൾ എടുക്കുമ്പോൾതന്നേ കൃത്യമായി നമുക്ക് അറിയുവാനുള്ള കഴിവില്ല. നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ പലതും ശരിയോ തെറ്റോ എന്ന് അറിയുന്നത് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ്.
“ ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ “ ശ്രീ വള്ളത്തോള്‍ നാരായണമേനോന്‍റെ ഈ കവിത കേള്‍ക്കാത്തവരായ ഒരു മലയാളിയും ഉണ്ടാകും എന്നു തോന്നുന്നില്ല.
എസ്.എസ്.ബി. (സർവീസസ് സെലക്ഷന്‍ ബോര്‍ഡ്) സെന്‍ററിലെ അഞ്ചു ദിവസത്തെ കഠിനമായ മാനസിക പരീക്ഷകളും പ്രയോഗിക ബുദ്ധി പരീക്ഷകളും, പട്ടാളത്തില്‍ പ്രവേശനത്തിനാവശ്യമായ മറ്റ് പരീക്ഷണങ്ങളും ഏറ്റവും അവസാനം മുതിർന്ന സേനാ ഉദ്ദ്യോഗസ്ഥന്മാര്‍ നിറഞ്ഞ ഇന്‍റര്‍വ്യൂവും വിജയകരമായി പാസ
“മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും” “ആധികൾ വ്യാധികളൊന്നുമില്ല
ചെറുതല്ലാത്ത കുടവയറില്‍ കൈവെച്ച് “കഴിഞ്ഞ പ്രാവശ്യം കണ്ടതിലും തടിവെച്ചു” എന്ന് ചുറ്റുമുള്ള എല്ലാവരും കേള്‍ക്കത്തക്കവിധം ഉച്ചത്തില്‍ പറയുന്ന എന്‍റെ ചില ഉറ്റ ബന്ധുക്കാരുടേയും, ഉറ്റ ചങ്ങാതിമാരുടേയും പറച്ചിലു കേള്‍ക്കുമ്പോള്‍, ഉള്ളില്‍ അതീവ രോഷം നിറയാറുണ്ടെങ്കിലും, ആ ദേഷ്യത്തെ പുറത്തു കാണിക്കാതെ, ചിരിച്
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ ജനിച്ചു വളര്‍ന്ന നാടായ മാവേലിക്കരയില്‍, അമ്മയുടെ അടുത്ത് താമസിച്ച് രാവിലെ സൈക്കിള്‍ ചവിട്ടുവാന്‍ ഇറങ്ങി, മാവേലിക്കര ശ്രീ കൃഷ്ണസ്വാമി അമ്പലം ചുറ്റി ഒരു വളവു തിരിഞ്ഞപ്പോള്‍, മുന്&
ആദികാലം മുതലുള്ളതാണ് മതങ്ങളും ശാസ്ത്രവും തമ്മിലുള്ള താരതമ്യം. മതത്തില്‍ പറഞ്ഞിരിക്കുന്നതാണോ പൂര്‍ണ്ണമായും ശരി? അതോ, ശാസ്ത്രം ഓരോന്നായി നമ്മളുടെ മുന്‍പില്‍ കാണിച്ചു തരുന്നതാണോ ശരി? ശാസ്ത്രം കാണിച്ചു തരുന്ന പുതിയ പുതിയ കാര്യങ്ങള്‍ മത ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്നതുമാ
വിവാഹമോചനം വളരെയധികം വിവാഹ മോചനങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. കേരളത്തില്‍ ഒരു മണിക്കൂറില്‍ അഞ്ചും ആറും വിവാഹ മോചനങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാൽപ്പത്തിയഞ്ച്വയസ്സ് കഴിഞ്ഞിട്ടില്ലാത്ത, സംസാരിക്കുവാൻ ബുദ്ധിമുട്ടുള്ള വളരെ ശോഷിച്ചശരീരം ഉള്ള, ആ മനുഷ്യൻ, വിറയ്ക്കുന്ന കരങ്ങളോടെ ഇങ്ങനെഎഴുതി "എനിക്ക് ജീവിക്കുവാൻ ഒരു ജീവിതം കൂടെതരൂ". ജീവിക്കേണ്ട വിധത്തിൽ ജീവിക്കാത്ത, ഒരു മനുഷ്യന്‍റെ മനസ്താപത്തിന്‍റെ മുഴുവൻ കഥയും ആണ്, ആ വാക്കുകളിൽ മുഴങ്ങുന്നത്.
'അമ്മ ……..അമ്മ……… അമ്മ………' എപ്പോൾ ചെന്നാലും ആ വിടർന്ന കണ്ണുകളോടെ, ലാളനനിറഞ്ഞ പുഞ്ചിരിയോടെ, വിരിഞ്ഞ കൈകളോടെ, ആലിംഗനം ചെയ്യുവാനായി മുന്നോട്ട് നടന്നു വരുന്നസ്നേഹത്തിന്‍റെ പ്രതീകം
I still remember that day in Feb 1988 at Military Hospital Bangalore, when, after successfully completing a series of tough tests and interviews by SSB (Services Selection Board), comprising an array of Officers including a psychologist, which lasted for five days, I was told that I am medically unfit to join the Army due to overweight.....
When I remember my days in the Army, there are few things which come to my mind as to what makes the “Indian Army” as one of the “Greatest Institutions” to which our country looks upon, in the face of external / internal threat and natural calamities. Let me share these thoughts with each one of you which I believe are the pillars of this “Great Institution”.
It was a “Call of the Heart” to come back to my roots, when I decided to leave Mumbai in 2013, the so called “Happening Place” and “Business Capital of India” , that also leaving a growing career in Corporate World with the “World’s Largest Tower Company” called “ Indus Towers”. A call, I have taken to come back to Kerala where I have spent my time as a child till 12thstandard. It does happen,....